അനിൽ ദേശ്മുഖിന്‍റെ ജാമ്യം മിനിറ്റുകൾക്കുള്ളിൽ മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

0

മുംബൈ: അഴിമതി കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് ജാമ്യം നൽകിയ ബോംബെ ഹൈക്കോടതി 10 ദിവസത്തേക്ക് ജാമ്യം മരവിപ്പിച്ചു. സുപ്രീം കോടതിയിൽ ജാമ്യം ചോദ്യം ചെയ്യാൻ സിബിഐ സമയം തേടിയതിനാൽ 10 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

ജാമ്യം അനുവദിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെയാണ് മരവിപ്പിക്കുകയും ചെയ്തത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച കേസിൽ ദേശ്മുഖിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എൻസിപി നേതാവ് 2021 നവംബർ രണ്ടിനാണ് അറസ്റ്റിലായത്. കൊറോണറി ആൻജിയോഗ്രാഫിക്കായി ഒക്ടോബറിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായ കാലത്ത് അധികാരം ദുർവിനിയോഗം നടത്തി അനിൽ ദേശ്മുഖ് വിവിധ ബാറുകളിൽ നിന്നായി 4.70 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here