ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.
2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.
ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.
ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു
തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ഗോപീകണ്ണൻ
നിപ ബാധിച്ച് ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിനി നിപ അണുബാധ വിമുക്തയായി
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയിൽ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചയരണ വിഭാഗത്തിലെ ഡോക്ടർ ജിതേഷുമായി സംസാരിച്ചു.
ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോൾ പൂർണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്‌സിജൻ സാച്ചുറേഷൻ തുടങ്ങിയ അടിസ്ഥാന സൂചകങ്ങൾ എല്ലാം സാധാരണ നിലയിലാണ്. കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകൾ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടർ എംആർഐ പരിശോധനകളിൽ അണുബാധ കാരണം തലച്ചോറിൽ ഉണ്ടായ പരിക്കുകൾ ഭേദമായി വരുന്നതായി കാണുന്നു.
കൂടുതൽ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂർണമായ ഇൻകുബേഷൻ പീരീഡ് (ആദ്യ രോഗിയിൽ നിന്നും മറ്റൊരാൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രകടമാക്കാൻ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോൾ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാൾ കൂടി തുടരേണ്ടി വരും.
കുറച്ച് ആഴ്ചകൾക്കുള്ളിൽ പൂർണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ജിതേഷ്, ഡോക്ടർ വിജയ്, ഡോക്ടർ മുജീബ് റഹ്‌മാൻ, ഡോക്ടർ ധരിത്രി (പൾമനോളജിസ്‌റ്) എന്നിവർ ഉൾപ്പെടെയുള്ള മുഴുവൻ ക്രിട്ടിക്കൽ കെയർ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോൾ ഉള്ളത്. തീവ്ര രോഗാവസ്ഥയിലുള്ള രോഗിയെ മൊറ്റൊരിടത്തേക്ക് മാറ്റാതെ അവർ എവിടെയാണോ ഉള്ളത് അവിടെത്തന്നെ സംസ്ഥാന നിപ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണം വിദഗ്ധ ചികിത്സ നൽകുക എന്നതാണ് നാം സ്വീകരിച്ച നയം. രോഗി അത്യാഹിത വിഭാഗത്തിൽ തുടരുമ്പോൾ ഡോക്ടർമാർ ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം അനുസരിച്ച്, അവരെ പൂർണമായ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ പാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കാൻ അനുവദിക്കുകയായിരുന്നു. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ നിപ ബാധ ഉണ്ടായ നമ്മുടെ സഹോദരിയെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത്യാസന്ന വിഭാഗത്തിൽ നിന്നും മാറ്റാനും പിന്നീട് പതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും നമുക്ക് ആകും. അങ്ങനെയെങ്കിൽ, ആദ്യ രോഗിയെ തന്നെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്ന നമ്മുടെ രണ്ടാമത്തെ അനുഭവമായിരിക്കും അത്.
ആദ്യമായി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ രോഗത്തിന്റെ മരണനിരക്ക് 90% ത്തിന് മുകളിൽ ആയിരുന്നു. ആഗോള തലത്തിൽ ഇത് ഇതേ ശതമാനത്തിൽ തുടർന്നു. എന്നാൽ കേരളത്തിൽ വ്യാപകമായി ആന്റിവൈറൽ മരുന്നുകളും മോണോക്ലോണൽ ആന്റി ബോഡി ചികിത്സയും നൽകിവരുന്ന 2021 മുതൽ നിപയുടെ മരണം നിരക്ക് കുറഞ്ഞ് വരികയാണ്. 2023ൽ ഇത് 33 ശതമാനമായി. എങ്കിലും ആദ്യ രോഗിയെ രക്ഷിച്ചെടുക്കുക എന്നത് ഇപ്പോഴും ഒരു അപൂർവതയാണ്.
ആ അധ്യായവും അടഞ്ഞു! പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല
കൊച്ചി : പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ.
യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. മുസ്ലിംലീഗ് നേതാക്കളും അന്‍വറിനെ കൈവിട്ടു.
അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാട് നേതൃത്വം അംഗീകരിച്ചു.
അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.
ആ അധ്യായവും അടഞ്ഞു! പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല
കൊച്ചി : പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ.
യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. മുസ്ലിംലീഗ് നേതാക്കളും അന്‍വറിനെ കൈവിട്ടു.
അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാട് നേതൃത്വം അംഗീകരിച്ചു.
അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം ഇന്ന് തീരുമാനിക്കും. വൈകിട്ട് 3. 30ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് പിന്നാലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുക്കും.
നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബുവിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, എം തോമസ് മാത്യു, എന്നീ പേരുകൾ പരിഗണനയിലുണ്ട്. പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണന.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി. ഷബീറിൻ്റെ പേരും ചർച്ചയിലുണ്ട്.
അതി തീവ്രമഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലേർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുമ്പോൾ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട്
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാർഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധി.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
വയനാട്
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യൽ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
കോട്ടയം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട്
കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് ഇന്ന് (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
ഇടുക്കി
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കണ്ണൂർ
മെയ് 30ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കുട്ടനാട്ടിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി.
അതി തീവ്രമഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലേർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുമ്പോൾ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട്
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാർഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധി.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
വയനാട്
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യൽ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
കോട്ടയം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട്
കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് ഇന്ന് (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
ഇടുക്കി
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കണ്ണൂർ
മെയ് 30ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കുട്ടനാട്ടിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി.
മാവേലിക്കര കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളും ടെസ്റ്റിങ് ഗ്രൗണ്ടും ഉദ്ഘാടനം ഇന്ന്; വൈകിട്ട് നാല് മണിക്ക് മന്ത്രി ഗണേഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്യും
മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗതാഗത വകുപ്പിന് മാവേലിക്കരയില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെയും എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ കെഎസ്ആര്‍ടിസി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വൈകിട്ട് നാല് മണിക്ക് മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടക്കുന്ന ചടങ്ങില്‍ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം വിശിഷ്ടാതിഥിയാകും.
റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി, രക്ഷകര്‍ത്താവ് ഇനി സുരക്ഷാ കര്‍ത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ നൈനാന്‍ സി കുറ്റിശേരില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, എസ് രജനി, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍, ഡിപ്പോ എഞ്ചിനീയര്‍ ജി കിഷോര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
