കോൺഗ്രസ് നേതൃത്വത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ: പി.സി. ചാക്കോ

0

തിരുവനന്തപുരം: കെ.വി. തോമസിന്‍റെ നിലപാട് സ്വാഗതം ചെയ്ത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. വിഷയം വിശാല അര്‍ത്ഥത്തില്‍ കാണണം. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

അതേസമയം, കെ.വി. തോമസ് കാണിച്ചത് നന്ദികേടാണെന്നും കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് അദ്ദേഹവുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. എന്താണ് കെ.വി. തോമസ് ഇനി ആഗ്രഹിക്കുന്നത് എന്ന് അറിയില്ല. കഴിഞ്ഞ കുറെക്കാലമായി തോമസിന്‍റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണ്.

സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ കെ.വി. തോമസിന് ഇനി സ്ഥാനമില്ല. കെ.വി. തോമസ് പാർട്ടിയെ മുഴുവൻ അപഹാസ്യമാക്കി. കെ.വി. തോമസ് കോൺഗ്രസാണെന്ന് പറയുന്നതിൽ നാണക്കേടാണ്. ഈ പാർട്ടിക്കുള്ളില് നിന്ന് കൊണ്ട് ചാരപ്പണി നടത്തുന്നവർ ഇനിയുമുണ്ടെങ്കിൽ അവർ പുറത്തുപോകണം. എങ്കിൽ കോൺഗ്രസ് പാർട്ടി സംശുദ്ധമാകുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here