കൊച്ചി: വേടൻ എന്ന ഹിരൺ ദാസ് മുരളി ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് വ്യക്തമാക്കി ജ്വല്ലറി ഉടമ രംഗത്ത്. വിയ്യൂർ സരസ ജ്വല്ലറിയിലാണ് വെള്ളിയിൽ ലോക്കറ്റ് നിർമ്മിച്ചത്.
അതേസമയം പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്നാണ് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ വ്യക്തമാക്കി. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
Home entertainment വേടൻ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന് ജ്വല്ലറി ഉടമ

