വാർത്തയിൽ നിന്നുമൊഴിവാക്കി; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

0

തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അംബേദ്ക്കര്‍ പ്രതിമയിലെ പുഷ്പ്പാര്‍ച്ചന വാര്‍ത്തയില്‍ നിന്നും തന്‍റെ പേരും ചിത്രവും ഒഴിവാക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

സിപിഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും ഇതാണോ സാമൂഹ്യനീതിയും സമത്വവുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡെപ്യൂട്ടി സ്പീക്കർ ഇക്കാര്യം കുറിച്ചത്. എന്നാൽ തന്‍റെ വിമർശന കുറിപ്പ് ചിറ്റയം ഗോപകുമാർ പിന്നീട് പിൻവലിച്ചു.

ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ ചിറ്റയം ഗോപകുമാറിന്‍റെ പേരും ചിത്രവും ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here